പ്രവാസികളെ പാടെ തഴയുന്നതിന്റെ സൂചനകള്‍ നല്‍കി യു.എ.ഇ. ഇതിന്റെ ഭാഗമായി കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചു. മുമ്പ് 50 ജീവനക്കാരുള്ള സ്ഥാപനങ്ങളിലായിരുന്നു. സ്വദേശിവത്കരണം ബാധകം. പുതിയ നിയമം അനുസരിച്ച് 20 മുതല്‍ 49 ജീവനക്കാര്‍വരെയുള്ള സ്ഥാപനങ്ങള്‍ക്കും സ്വദേശിവത്കരണം ബാധകമാകും. അടുത്ത രണ്ട് ഘട്ടങ്ങള്‍കൂടി കഴിയുന്നതോടെ ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടിലേയ്ക്ക് മടങ്ങേണ്ടിവരും.